തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹ്രദയത്തിന് സ്വാന്തനവുമായി Behind the Lyrics

തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹ്രദയത്തിന് സ്വാന്തനവുമായി Behind the Lyrics 

(താങ്ങും കരങ്ങളുണ്ടട്) need
അലയടിച്ചുയരുന്ന നീറുന്ന പ്രശനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഉയർന്നുവരുമ്പോൾ ഉത്തരം ലഭിക്കാതെതകർന്ന ഹ്രദയത്തോടെയും പുകയുന്ന മനസോടെയും ഇരിക്കുന്ന സഹോദരാ സഹോദരിഅങ്ങയുടെപ്രശനങ്ങൾക്ക് പരിഹാരകനായി യേശുവുണ്ട്
യെശയ്യാ 42ആം അദ്യായം 3ആം വാക്യംചതഞ്ഞ ഓട അവൻ  ഒടിച്ചുകളകയില്ലപുകയുന്ന തിരികെടുത്തുകളകയില്ലഅവൻ  സത്യത്തോടെ ന്യായം പ്രസ്താവിക്കും.

(കഷ്ടതയുടെ കൈപ്പുനീരിൻ പാത്രവും)
നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ രോഗങ്ങൾവേതനകൾകഷ്ടനഷ്ടങ്ങൾ ആദിയായവ വരുമ്പോൾതളർന്നുപോകരുത്അപ്രതീക്ഷിതമായി ഉയർന്നുവരുന്ന പ്രശനങ്ങൾ എന്നെ തകർക്കാനാണെന്ന് അങ്ങ്ചിന്തിച്ചുവോമക്കളേയും ആട് മാട് തുടങ്ങിയ എല്ലാ സമ്പത്തും നൊടിയിടയിൽ നശിച്ചപ്പോഴും ഈയ്യോബിന്റെപ്രത്യാശ ദൈവത്തിൽ ആയിരുന്നുഈയ്യോബിന്റെ സകലവിധ സങ്കടങ്ങളിൽ നിന്നും വിടുവിച്ച് നഷ്ടപെട്ടതിന്റെഇരട്ടി തിരികെ നൽകിയ  ദൈവം  തന്നെയാണ് നമ്മുടെയും ദൈവം
ഇയ്യോബ് 5
17. ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻസർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
18. അവൻ  മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നുഅവൻ  ചതെക്കയും തൃക്കൈ പൊറുപ്പിക്കയുംചെയ്യുന്നു.
19. ആറു കഷ്ടത്തിൽനിന്നു അവൻ  നിന്നെ വിടുവിക്കുംഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.

(എന്റെ ഭാരം ചുമക്കുന്നവൻ യേശു)
പലപ്പോഴും  കടഭാരംസാമ്പത്തിക പ്രതിസന്ധിമക്കളുടെ ഭാവിരോഖങ്ങൾ തുടങ്ങി അനവധി  ഭാരങ്ങളാൽ താങ്കൾ തകർന്നവനായിരിക്കാംഎന്നാൽ  യേശുവിൽ  താങ്കളുടെ  ഭാരങ്ങൾ ഇറക്കി  വെച്ചാൽ  താങ്കളുടെആകുലത മാറും , ഭാരം  മാറും  , താങ്കളിലേക്ക് അറിയാതെ തന്നെ ആശ്വാസം ഓടി എത്തും .
സങ്കീർത്തനങ്ങൾ 55 : 22. നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾകഅവൻ നിന്നെ പുലർത്തുംനീതിമാൻകുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ലഇവിടെ യഹോവയുടെമേൽ നിന്റെ  ഭാരം വെച്ചുകൊൾകഎന്നു  ദാവീദ് പ്രവചനത്തിലുടെ പറയുന്നുഎന്നാൽ  യേശു പറയുന്നു അദ്ധ്വാനിക്കുന്നവരും , ഭാരംചുമക്കുന്നവരും  ആയുള്ളോരെ , എല്ലാവരും എന്റെ  അടുക്കൽ  വരുവീൻ . ഞാൻ  നിങ്ങളെ  ആശ്വസിപ്പിക്കാംപിലാത്തോസിന്റെ അരമനയിൽ  നിന്നും ഒരു വലിയ  കുരിശ് യേശു  തോളിൽ ചുമന്നുംകൊണ്ടു തലയോടിടംഎന്ന അർഥമുള്ള  ഗൊഗുൽദ്ദ മലയിലേക്കു വീണും എണീറ്റും വീണും എണീറ്റും നടന്ന് നീങ്ങിയാണ് നമ്മുടെ ഭാരംയേശു ചുമന്നത്.
സങ്കീർത്തനങ്ങൾ 18:6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചുഎന്റെ ദൈവത്തോടുനിലവിളിച്ചുഅവൻ  തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടുതിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥനഅവന്റെ ചെവിയിൽ എത്തി.

(പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ)
അടിയ്ക്കടി ഉയർന്നുവരുന്ന പ്രതുകൂലങ്ങളുടെ നടുവിൽ നിന്ന് ദൈവവും എന്നെ ഉപേക്ഷിച്ചു എന്ന് ചിന്തിക്കുന്നവെക്തിയാണോ താങ്കൾഎന്നെ സഹായിപ്പാനും എനിയ്ക്ക് ആശ്രയിപ്പാനും എന്റെ കണ്ണീർ കാണാനുംമാതാപിതാക്കളോ സഹോദരങ്ങളൊ ആരുമില്ലല്ലോ എന്നോർത്ത് വിലപിക്കുന്ന സഹോദരാ സഹോദരിയെശയ്യാ49 : 14 മുതൽ 16 വരെ ഇപ്രകാരം പറയപന്നുസീയോനോയഹോവ എന്നെ ഉപേക്ഷിച്ചുകർത്താവു എന്നെമറന്നുകളഞ്ഞു എന്നു പറയുന്നു.
15. ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോതാൻ  പ്രസവിച്ച മകനോടു കരുണതോന്നാതിരിക്കുമോഅവർമറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.
16. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു.

പ്രീയരെപലപ്പോഴും നമ്മുടെ പാപങ്ങൾ ആണ് നമ്മുടെ പല പ്രതികൂലങ്ങൾക്കും കാരണം
(ജ്വലിക്കിലും അവൻ കോപം)
സങ്കീർത്തനങ്ങൾ 30 : 5. അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളുഅവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതുസന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കുംഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
സങ്കീർത്തനങ്ങൾ 38:4,8 എന്‍റെ അകൃത്യങ്ങൾ എന്‍റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നുഭാരമുള്ളചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു,” സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതികുറ്റബോധത്താൽ നീറുന്ന ഒരു മനസ്സാക്ഷിയുടെ ഭാരം എത്ര വലുതായിരിക്കാമെന്ന് ദാവീദിന്‌ അറിയാമായിരുന്നുയഹോവ പാപത്തെ വെറുക്കുന്നെങ്കിലുംപാപിയായ ഒരു വ്യക്തി യഥാർഥ അനുതാപം പ്രകടമാക്കുകയും തന്‍റെപാപഗതി ഉപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽയഹോവ  വ്യക്തിയെ വെറുക്കുന്നില്ലെന്ന് ദാവീദു മനസ്സിലാക്കിപ്രീയ സ്നേഹിതാതാങ്കളുടെ പാപങ്ങൾ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുവാൻ തയാറാണോ

(രക്ഷിതാവിനെ കൺക)
പാപം ചെയ്യുമ്പോൾ നമ്മുടെ മനസ്സാക്ഷിയും നമ്മെ കുത്തിനോവിച്ചേക്കാം കുറ്റബോധം പ്രയോജനകരമാണ്‌നമ്മുടെ തെറ്റുകൾ തിരുത്താൻ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ അതിനു നമ്മെ പ്രേരിപ്പിക്കാൻ കഴിയുംഎന്നിരുന്നാലുംശ്രദ്ധിക്കാത്തപക്ഷം കുറ്റബോധം നമ്മെ വിഴുങ്ങിക്കളഞ്ഞേക്കാംസ്വയം കുറ്റംവിധിക്കുന്ന നമ്മുടെഹൃദയംനാം എത്ര അനുതാപമുള്ളവരായാലും യഹോവ നമ്മോടു ക്ഷമിക്കുകയില്ലെന്നു സാത്താൻ നമ്മുടെഹ്രദയത്തിൽ മന്ത്രിച്ചുകൊണ്ടിരുന്നേക്കാം.
കൊരിന്ത്യർ 2 : 11. സാത്താൻ  നമ്മെ തോല്പിക്കരുതുഅവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.

കാര്യങ്ങളെ അങ്ങനെയാണോ യഹോവ വീക്ഷിക്കുന്നത്‌തീർച്ചയായും അല്ലക്ഷമ യഹോവയുടെ ഉത്‌കൃഷ്ടസ്‌നേഹത്തിന്‍റെ ഒരു വശമാണ്‌നാം യഥാർഥവും ഹൃദയംഗമവുമായ അനുതാപം പ്രകടമാക്കുമ്പോൾതാൻക്ഷമിക്കാൻ സന്നദ്ധനാണെന്ന് തന്‍റെ വചനത്തിലൂടെ അവൻ നമുക്ക് ഉറപ്പുനൽകുന്നുസദൃശ്യവാക്യങ്ങൾ 28 : 13. തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ലഅവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോകരുണലഭിക്കും.

(പാപത്തെ സ്നേഹിപ്പാൻ) need
നാം തെറ്റുതൾ ഓരോന്നായി ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുമ്പാൾ തന്ന നാം മറന്നുപോകാൻ ഇടയുള്ള തെറ്റുകളുംനമ്മുടെ അനുഗ്രഹത്തിന്-വിടുതലിന് തടസമായി വന്നേക്കാംഅപ്പോൾ സങ്കീർത്തനങ്ങൾ 19
12,13  പറയുമ്പോലെമറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
പാപങ്ങളെ അകറ്റി അടിയനെ കാക്കേണമേഅവ എന്റെമേൽ വാഴരുതേ എന്ന് പറഞ്ഞ് പ്രാർത്ഥിച്ചാൽ നമ്മെദൈവം ശുദ്ധീകരിക്കുക തന്നെ ചെയ്യും.

അവന്‍റെ കരുണയ്‌ക്ക് അതിരുകളുണ്ട്കഠിന ഹൃദയത്തോടെയാതൊരു അനുതാപവും പ്രകടമാക്കാതെമനഃപൂർവം പതിവായി പാപം ചെയ്‌തുകൊണ്ടിരിക്കുന്നവരോട്‌ അവൻ തീർച്ചയായും ക്ഷമിക്കുകയില്ല (എബ്രായർ10:26  വ്യക്തമാക്കുന്നു). മറിച്ച്പശ്ചാത്താപമുള്ള ഒരു ഹൃദയം കാണുമ്പോൾഅവൻ ക്ഷമിക്കാൻതയ്യാറാകുന്നുഅങ്ങനെ നമ്മുടെ നീറുന്ന പ്രശനങ്ങൾക്ക് സ്വാന്തനം ലഭിക്കുന്നു.

Comments